വൈകുന്നേരം രുദ്രനും വിശാലും ഓഫീസിൽനിന്നിറങ്ങി തങ്ങളുടെ കാറിനെ നേരെ നടന്നു... പെട്ടന്ന് ഒരു കാറുവന്ന് അവരുടെ മുന്നിൽ നിന്നു... അതിൽനിന്നും രണ്ടുമൂന്നുപേരിറങ്ങി... അവസാനമിറങ്ങിയ ആളെക്കണ്ട്... രുദ്രൻ ഞെട്ടിത്തരിച്ചുനിന്നു.... \"\"ഷാനവാസ്... \"രുദ്രൻ അവനെത്തന്നെ നോക്കിനിന്നു.. \"എന്താ രുദ്രാ... എന്നെ ഓർമ്മയുണ്ടോ നിനക്ക്... അങ്ങനെ പെട്ടന്ന് മറക്കാൻ പറ്റുന്ന ഒരാളല്ലല്ലോ ഞാനല്ലേ... \"\"എന്താ ഷാനവാസേ... എന്താണ് നിനക്കു വേണ്ടത്..... \"\"അത് ന്യായമായ ചോദ്യം... എനിക്കു വേണ്ടത് നിന്നെയാണ്... എവിടെപോയാലും നിന്നെ കണ്ടുപിടിക്കില്ലെന്ന് കരുതിയോ... \"ഷാനവാസേ എനിക്ക് നിന്നോട് സംസാരിക്കാൻ