ഭവാനിയമ്മയുടെ നിർബന്ധം കാരണം അഗസ്ത്യയും സൈമണും കൂടി കാറിൽ ഹോസ്പിറ്റലിൽ നിന്ന് തിരിച്ചു പോവുകയായിരുന്നു.. അതിനിടയിൽ ജെറിന്റെ മരണവാർത്ത അവരെ തേടിയെത്തി..നടുക്കത്തോടെ ആയിരുന്നു അഗസ്ത്യ അത് കേട്ടത്... സൈമൺ അവനെ ആവുന്നത് സമാധാനിപ്പിച്ചെങ്കിലും അവന് അത് ഉൾകൊള്ളാൻ കഴിഞ്ഞില്ല...\" ആ പയ്യന്റെ മുഖം മനസ്സിൽ നിന്ന് പോവുന്നില്ല... എന്റെ മടിയിൽ കിടന്നല്ലേ...എന്റെ അതേ പ്രായമല്ലേ അവനും... അവന്റെ വീട്ടിലും ഉണ്ടാവില്ലേ എന്റെ അമ്മയെ പോലെ ഒരമ്മ.. എന്റെ അനാസ്ഥ കൊണ്ടാണ്... അല്ലെങ്കിൽ അവന്റെ ജീവൻ നഷ്ടപ്പെടില്ലായിരുന്നു അല്ലേ \"\" നീ സെന്റിമെന്സ് വിട്ടെ....അവന്റെ മരണത്തിൽ കോമ്പ