നിറപകിട്ടുകൾ ഒഴിഞ്ഞുള്ള ജീവിതംവെളുത്ത വേഷ്ടിയിൽ ഒതുക്കിയ യൗവനംവിധവയാം എൻ മുത്തശ്ശിയുടെഓർമകൾ ഓർത്തെടുത്തീടുന്നുഎന്നിലെ അകത്തളത്തിൽ നിന്നുംസൂര്യോദയമുണ്ടെങ്കിൽ എന്നുംപുലരിവെട്ടം പരക്കും മുൻപേഎന്നുടെ മുത്തശ്ശി ഉണർന്നീടുംആരും തട്ടി വിളിച്ചിടാതെകുളി കഴിഞ്ഞ് വെളുത്ത വേഷ്ടിയുടുത്ത മുത്തശ്ശിതുളസിത്തറയിൽ ദീപം കൊളുത്തിതൊഴുകൈ പ്പൂമൊട്ടുമായ്നിന്നീടുന്നു എന്നുമെന്നുംഇമകൾ പൂട്ടി ഭക്തിതൻ നിറവിൽതുളസിക്കതിർ നുള്ളിയെടുന്നുന റും മാല കെട്ടിയിട്ടുകണ്ണൻ്റെ പൂമേനിയിൽചാർത്തീടുന്നു മുറതെറ്റാതെപഴമതൻ നിറമുള്ള ചിന്തകൾകാലങ്ങൾ ഏറെ കഴിഞ്ഞിട്ടും മായ്ച്ച