തണ്ണീർക്കൊമ്പൻ
ഇത്തിരിദ്ദയതേടി, ഇത്തിരിത്തണൽതേടി,ഇത്തിരിക്കുളിർതേടിവയനാട്ടിലേക്കു ഞാൻ വന്നു!തെറ്റിദ്ധരിച്ചെന്നെ ആട്ടിയോടിക്കുവാൻഗർജിച്ച നാട്ടുപ്രമാണിമാർ മാധ്യമക്കൂട്ടുകൾ;കണ്ടുവോ നാടിനെ, നാട്ടിലെക്കൂട്ടരെ, വീട്ടുമൃഗങ്ങളെകൂത്തിത്തകർക്കുന്നയക്രമം?ക്ഷീണിച്ചവശ്ശനായ്ഇത്തിരി നീരിനായ്ഔഷധിക്കൂമ്പിനായ് ചുറ്റിത്തിരിഞ്ഞൊരെൻരക്തത്തിലേക്കു നിറച്ച വിഷത്തിനാൽമണ്ണിന്റെ മാറിൽതളർന്നു വീഴുന്നു ഞാൻ!എന്നു നിൻ സ്വാർഥതതീരും മനുഷ്യരേ?എന്നു തിര്യക്കുകൾബന്ധുക്കളായിടും?ഒന്നു ചിന്തിച്ചുവോഎന്താണൊരു കര