അസ്വസ്ഥമായി തുടരുന്ന മനസുമായി രവി, നാഴികകൾ തള്ളി നീക്കുകയായിരുന്നു. ഒടുവിൽ രണ്ടും കൽപിച്ച് കേളേജ് അധികൃതരെ വിവരമറിക്കാൻ തീരുമാനിച്ചു കൊണ്ട് അയാൾ മുന്നോട്ട് നീങ്ങി. നേരേ മാനേജറുടെ റൂമിലേക്ക് തന്നെ കയറി, അദ്ദേഹത്തോട് കാര്യം പറഞ്ഞു, സംഭവം കേട്ടു കഴിഞ്ഞപ്പോൾ, നിരാശ ഭാവങ്ങൾ ആയാളുടെ മുഖത്ത് നിഴലയിക്കുന്നുണ്ടായിരുന്നു. 'രവി' പതിഞ്ഞ സ്വരത്തിൽ അയാൾ വിളിച്ചു. ഇതിന് ഒരു പരിഹാരം നിർദേശിക്കു. അദ്ദേഹം തുടർന്നു. " സർ ഒന്നുങ്കിൽ നമ്മുടെ പഴയ ഹോസ്റ്റലിൽ തന്നെ തൽക്കാലം താമസിപ്പിക്കുക, അലെങ്കിൽ വല്ല ഹോട്ടലിലും .. പൂർത്തിയാക്കാൻ രവി മുതിർന്നില്ലാ, അയാളുടെ നീരസം രവ