Aksharathalukal

കൃഷ്ണാഞ്ജലി

കഥ പറയുന്നതിൽ ചെറിയ മാറ്റം യുണ്ട് കഥ പറഞ്ഞ രഞ്ജിത്തിൽ നിന്നും കഥ മറ്റൊരാൾ പറയുന്നത് പോലെ ആയിട്ടുണ്ട്...

രഞ്ജിത്തിനെ സ്നേഹിച്ചു തുടങ്ങിയപ്പോഴാണ് കുറച്ചു നാളുകൾക്കു മുൻപ് തനിക് നഷ്ടമായ ഒരു സുഹൃത്തിന്റെ ഫോൺ തന്നെ തേടിവന്നത്. അതിലുടെ കേട്ടകാര്യങ്ങൾ ഒരു നിമിഷം കൊണ്ടു ഇത്രയും നാളുകൾ മനസ്സിൽ വന്ന സ്നേഹത്തെ ഇല്ലാതാകുന്നതായിരുന്നു. അങ്ങനെ ദിവസങ്ങൾ കഴിഞ്ഞു പോകുമ്പോഴേക്കും രഞ്ജുവിനെ എന്നിൽ നിന്ന് ഇനി ഒരിക്കലും ഒന്നിക്കാൻ പറ്റാത്ത വിധം അകറ്റിയിരുന്നു. സംസാരിക്കാതെ ഒരു മുറിയിൽ നിന്നും മറ്റൊന്നിലേക്കും ജീവിതത്തിൽ നിന്നും പുറത്താക്കും എന്ന അവസ്ഥയിൽ ആണ് തറവാട്ടിൽ അനിഷ്ട്ട സംഭവങ്ങൾക്ക് മുടങ്ങിപ്പോയ പൂജയും ഉത്സവവും വേണം എന്നും പറഞ്ഞു മുത്തശ്ശി പറഞ്ഞത്. തടസങ്ങൾ ഏറെ പറഞ്ഞെങ്കിലും എല്ലാവരും വരണമെന്ന വാശിയിൽ ആയിരുന്നു മുത്തശ്ശി. അങ്ങനെ രോഹിത്തിനെയും അവന്റെ ഭാര്യയും വരുമെന്നറിഞ്ഞപ്പോ പോകാൻ ഉള്ള മനസില്ലങ്കിലും രഞ്ജിത്തും പോകാൻ റെഡി ആയി. പക്ഷെ അപ്പോഴും അഞ്‌ജലി തന്റെ വീട്ടിലേക് പോയി കഴിഞ്ഞിരുന്നു. പറഞ്ഞത് പോലെ രോഹിത്തും ഭാര്യയും തറവാട്ടിൽ എത്തി അപ്പോഴും അവിടെ രഞ്ജിത്തിന്റെ അസാന്നിദ്യം ചർച്ച ആയപ്പോഴേക്കും മനസില്ല മനസോടെ രഞ്ജിത്തും അവിടെ എത്തിയിരുന്നു. തന്റെ വീട്ടിലെ നിർബന്ധം കൊണ്ട് മനസുകൊണ്ട് ഇഷ്ട്ടമല്ലാഞ്ഞിട്ടും അച്ഛന്റെ വണ്ടിയിൽ അവിടെ എത്തിയ അഞ്ജലി എല്ലാവരിൽ നിന്നും മാറി നിൽക്കുകയിരുന്നു. പൂജയും മറ്റും കഴിഞ്ഞു വൈകിട്ടത്തെ ഉത്സവത്തിന്റെ തിരക്കിൽ നിൽക്കുമ്പോ ആണ് രഞ്ജിത്തിന്റെ അടുത്തേക് രോഹിത്തും അവന്റെ ഭാര്യയും വരുന്നത് അഞ്ജലി കണ്ടത്.  രോഹിത്തിന്റെ കൂടെ വരുന്ന പെണ്ണിനെ കണ്ടിട്ട് അഞ്‌ജലിക്ക് വിശ്വസിക്കാൻ കഴിയുന്നുണ്ടായിരുന്നില്ല. അടുത്തേക് പോകാതെ മറഞ്ഞു നിന്നപ്പോഴാണ് അവരുടെ സംസാരം അഞ്ജലി കേൾക്കുന്നത്.
രോഹിത് : ദേത്ത് പുത്ര
രഞ്ജിത് : നിനക്ക് നിർത്താറായില്ലേ എന്തിനാ എന്റെ പുറകെ
രോഹിത് : നിർത്താറായില്ലേ എന്നോ ഞാൻ തുടങ്ങിട്ടെ ഉള്ളു. നീ ആഗ്രഹിച്ച പെണ്ണിനെ നിനക്ക് കിട്ടിയില്ലേ
രഞ്ജിത് : അതിനു
രോഹിത് : എന്ന ഡിവോഴ്സ്. ഞാൻ എല്ലാം അറിയുന്നുണ്ട്. നിന്റെ സ്വപ്‌നങ്ങൾ എല്ലാം ഞാൻ തകർക്കും. അതിന് വേണ്ടി മാത്രമാണ് ഞാൻ അവളുടെ പുറകെ നടന്നത്. ഇവളുടെ കൂട്ടുകാരി ആണ് നിന്റെ കാമുകി എന്നറിഞ്ഞപ്പോൾ നിന്നെ ഇല്ലാതാക്കാൻ ഞാൻ കളിച്ച പ്രേമനാടകം ആയിരുന്നു അത്. അതിൽ അവൾ വീണു. അവൾ നിന്നെ തള്ളി പറഞ്ഞു. പക്ഷെ അവളെ നിനക്ക് തന്നെ കിട്ടി. അവിടേയും വിധി എന്റെ കൂടെ ഉണ്ടായിരുന്നു. ഇവളുടെ ഓരോ വാക്കുകളും അവളെ നിന്നിൽ നിന്നും അകറ്റി.
രഞ്ജിത് : ഇല്ല അവൾ തിരിച്ചു വരും
രോഹിത് : എന്നിട്ട് എന്തിയെ. ഈ തറവാട്ടിൽ എല്ലാവരും ഉണ്ടായിട്ടും നിന്റെ ഭാര്യ എന്തിയെ. ഇല്ല അവൾ വരില്ല. വന്നാൽ നിങ്ങൾ സന്തോഷമായി ജീവിക്കില്ല.
രഞ്ജിത് : നീ പേടിപ്പിക്കുവാണോ
രോഹിത് : പേടിപ്പിക്കാനോ നിന്നയോ ഒരു സത്യം പറഞ്ഞു എന്ന് മാത്രം. നിന്നെക്കാൾ നിന്റെ ഭാര്യ ഇവളുടെ വാക്കുകൾ വിശ്വസിക്കുമ്പോൾ നീ ഇല്ലാതായിരിക്കും.
 ഇതെല്ലാം കേട്ടുകൊണ്ട് ഒന്നും മിണ്ടാൻ ആകാതെ നിൽക്കുകയാണ് അഞ്ജലി. അപ്പോഴാണ് അമ്മ അവളെ തിരക്കി വന്നത്. നീ വന്നത് ആരും അറിഞ്ഞിട്ടില്ല ബാ എല്ലാവരേയും പരിചയപെടുത്താം
അഞ്ജലി : വേണ്ട അമ്മേ രഞ്ജിത്തിന്റെ റൂം എവിടെയാ. നല്ല തലവേദന എനിക്ക് ഒന്ന് കിടക്കണം
Amma: എന്ത് പറ്റി മോളെ
അഞ്ജലി : യാത്ര ചെയ്തതിന്റെ ആയിരിക്കും
അമ്മ :ഞാൻ കാണിച്ചു തരാം.
റൂമിൽ എത്തി കട്ടിലിൽ കിടന്നപ്പോഴാണ് അമ്മ  പറഞ്ഞറിഞ് രഞ്ജിത് റൂമിലേക്കു വന്നത്.
രഞ്ജിത് : അഞ്ജലി എന്താ പറ്റിയത്
അഞ്ജലി : എനിക്ക് ഒന്ന് സംസാരിക്കണം
രഞ്ജിത് : ഡിവോഴ്സ് നു ഒരു വർഷം എടുക്കും എന്നാണ് അറിഞ്ഞത് അതുവരെ ക്ഷമിക്കുക.
അഞ്ജലി : ഡിവോഴ്സ് ചെയിതിട്ട്
രഞ്ജിത് : നിന്റെ ഇഷ്ട്ടം മാത്രമേ ഞാൻ നോക്കുന്നുള്ളു.
അഞ്ജലി : അതെന്തേ
പണ്ട് വാശികൾക് അമ്മയും അച്ഛനും കൂട്ടുനിക്കുമ്പോ അറിയില്ലായിരുന്നു ഒന്നും അങ്ങനെ ഒരു വാശിയിൽ ആണ് അനാഥൻ ആണെന്ന് അറിഞ്ഞത് അന്ന് മുതൽ എനിക്ക് ഇഷ്ട്ടങ്ങൾ ഇല്ലാതെ ആയി. അതിനു ശേഷം ആദ്യമായും അവസാനമായും ഒരു ഇഷ്ട്ടം തോന്നിയത് നിന്നോട് മാത്രമാണ്. അതും അവസാനം ആകുവല്ലേ.
അഞ്ജലി : എനിക്ക് കുറച്ചുകൂടി സമയം വേണം എല്ലാം മനസിലാക്കാനും പിന്നെ
രഞ്ജിത് : പിന്നെ
ആ സംസാരം അവിടെ കൊണ്ട് അവസാനിച്ചെങ്കിലും ഒരുപാട് ചോദ്യങ്ങൾ രണ്ടു പേർക്കും ഉണ്ടായിരുന്നു. തന്റെ പാതിയോടുള്ള സംസാരത്തിൽ രണ്ടുപേർക്കും ഒരുപോലെ ആശ്വാസം ആയിരുന്നു. പക്ഷെ അഞ്ജലി വന്നതറിഞ്ഞപ്പോൾ എല്ലാം കൈവിട്ടു പോകുന്നു എന്ന ചിന്ത മാത്രമായിരുന്നു രോഹിതിനു ഉണ്ടായിരുന്നത്. താൻ ഉണ്ടാക്കിയെടുത്ത കാര്യങ്ങൾ എല്ലാം കൈവിട്ടു പോകുന്നു എന്ന ചിന്തയിൽ അടുത്ത പദ്ധതി ഉണ്ടാക്കുക എന്ന ചിന്തയിലേക്കാണ് അവനെ എത്തിച്ചത്. അതിനു കൂട്ടായി അവന്റെ ചെറിയച്ഛനും. എന്നാൽ ഇതൊന്നും അറിയാതെ പുതിയ ജീവിതത്തിലേക്കുള്ള പ്രേതിക്ഷായിൽ രഞ്ജിത്തും മുന്നോട്ടുള്ള യാത്രയിൽ ആയിരുന്നു. അവസാനം രഞ്ജിത് എന്ന ശത്രുവിനെ ഇല്ലാതാക്കുക എന്ന ലക്ഷ്യത്തിലേക് രോഹിത്തും ചെറിയച്ഛനും എത്തിയിരുന്നു. അവർ എല്ലാം സംസാരിക്കാനായി അടുത്തുള്ള മുറിയിലേക് കയറിയപ്പോൾ അവർ അറിഞ്ഞിരുന്നില്ല. തെറ്റിദ്ധാരണകൾ എല്ലാം മാറി അവനെ സ്നേഹിക്കുന്ന ഒരു പെൺകുട്ടി തങ്ങളുടെ സംഭാഷണങ്ങൾക് സാക്ഷി ആകുന്നുണ്ടന്ന കാര്യം.
രോഹിത് : ചെറിയച്ച എന്താണ് ചെയേണ്ടത്.
ചെറിയച്ഛൻ : ഉത്സവത്തിന്റെ അവസാനം കുടുംബത്തിലെ മൂത്ത പുത്രൻ കുളത്തിൽ മുങ്ങികുളിച്ചു നിലവറയിൽ നിന്നും തിരുവവാഭാരങ്ങൾ എടുത്തുകൊണ്ടു വന്നു അണിയിച്ച ശേഷം തിരിച്ചു കൊണ്ടുവെച്ചു ഒരു രാത്രി നിലവറയിൽ താങ്ങുന്ന രീതി ഉണ്ടല്ലോ. അവിടെ വെച്ചു ഇല്ലാതാക്കണം.
രോഹിത് : അത് നടക്കുമോ.
ചെറിയച്ഛൻ : അവിടെ വേറെ ആരും ഉണ്ടാകാൻ പാടില്ല എന്നാണല്ലോ ആചാരം.
രോഹിത് : ആര് ചെയ്യും.
ചെറിയച്ഛൻ : മറ്റാരെയും ഏൽപ്പിക്കാൻ പറ്റില്ല. നമ്മുക്ക് തന്നെ ചെയേണ്ടി വരും
രോഹിത് : നമ്മളോ
ചെറിയച്ഛൻ : അവനെ നിനക്കറിയില്ലേ മാറ്റാരായാലും അവൻ എതിർക്കും. പക്ഷെ അവൻ സ്നേഹിക്കുന്നവരെ അവൻ ഒന്നും ചെയ്യില്ല.
രോഹിത് : എന്തങ്കിലും പ്രശ്നം ആകുമോ.
ചെറിയച്ഛൻ : ആകരുത്.
ഇതെല്ലാം കേട്ട് ഒന്നും മിണ്ടാനാകാതെ നിൽകുമ്പോഴാണ് അവർ പുറത്തേക് ഇറങ്ങിയത്.

തുടരും......


ലാസ്റ്റ് പാർട്ട്‌

ലാസ്റ്റ് പാർട്ട്‌

5
892

കേട്ട കാര്യങ്ങളിൽ ഞെട്ടി നിൽക്കുകയാണ് അഞ്ജലി. സ്നേഹിച്ചു തുടങ്ങിട്ടെ ഉള്ളു അപ്പോഴേക്കും തന്റെ പ്രീയപെട്ടവൻ അപകടത്തിലേക്ക് ആണെന്ന് ഓർത്തു പുറത്തേക് ഓടി ഇറങ്ങിയതും വീണതും ഒരുമിച്ചായിരുന്നു. അതുകണ്ടുകൊണ്ടാണ് അമ്മ മോളെ എന്ന് വിളിച്ചു അടുത്തേക് വന്നപ്പോഴേക്കും അഞ്ജലി യുടെ ബോധം പോയിരുന്നു. അതെ സമയം നിലവറയിൽ കയറിയ രഞ്ജിത്തിനോട് പറയാതെ അഞ്ജലിയെയും കുട്ടി അവർ അവന്റെ ഹോസ്പിറ്റലിൽ പോയിരുന്നു. അകത്തിരുന്നു പ്രാർത്ഥിക്കുമ്പോഴും തന്റെ പ്രാണൻ ആശുപത്രിയിൽ ആണന്നറിയാതെ അവക്ക് വേണ്ടി പ്രാർത്ഥിക്കുമ്പോഴാണ് പതിവില്ലാത്ത ചില ശബ്ദങ്ങൾ തേടി വന്നത്. ഞട്ടി തിരി