Aksharathalukal

ഭാഗം-1


                                                           തെക്കേയിടത്ത് തറവാട് മുറ്റത്ത് ഓടി കളിക്കുന്ന പേരക്കുട്ടികളെയും നോക്കി ഇരിക്കുന്ന  മാധവിഅമ്മ.
കിലും.......കിലും.......
കൊലുസ് കിലുങ്ങുന്ന താളം കേൾപ്പിച്ചു  മാവിന് ചുറ്റും ഓടുന്ന ഒൻപതു വയസുകാരി ദേവിക. മുത്തശ്ശിയുടെ സ്വന്തം ദേവു
അവളോട് വഴക്കിട്ട്  മാവിൻ കൊമ്പിൽ കേറിയിരിക്കുന്ന പതിമൂന്ന് വയസുകാരൻ ശരത്.
       എല്ലാം ദിവസവും രാത്രി ഇരുവരുടെയും വഴക്ക് തീർക്കുന്നത് മുത്തശ്ശിയാണ്. ഇടം വലം ഇരുവരേയും  ഇരുത്തി എന്നും പറയുന്നത് തന്നെ പറഞ്ഞു തുടങ്ങി
     " മക്കളെ നിങ്ങൾ രണ്ടാളും വലുതാവുമ്പോൾ ഒന്നിച്ച് ജീവിക്കാൻ ഉള്ളവരാണ്. അതു കൊണ്ട് മുത്തശ്ശിയുടെ കുഞ്ഞുങ്ങൾ ഇനി വഴക്ക് കൂടരുത് കേട്ടോ"
      രണ്ടാളും തലയാട്ടി,  മുത്തശ്ശിയുടെ മുഖത്ത്  പുഞ്ചിരി നിറഞ്ഞു. പുതിയ കഥ കേൾക്കാൻ കാത്തിരിക്കുന്ന കുഞ്ഞുങ്ങൾക്ക് രാമന്റെയും സീതയുടെയും അനന്തമായ പ്രണയം പറഞ്ഞു കൊടുത്തു  പ്രണയം എന്തെന്ന് അറിയാത്ത ആ കുരുന്നു മനസ്സിൽ നിഷ്കളങ്കമായ സ്നേഹം ഉടലെടുപ്പിക്കാൻ  മുത്തശ്ശിയുടെ കഥകൾക്ക് കഴിഞ്ഞു.
         പതിവു പോലെ ഈ അവധി കാലവും തീരാറായി  എന്ന് അറിച്ചുകൊണ്ടാണ് ശരതിന്റെ അച്ഛൻ മാധവന്റെ വരവ്.
 മാധവൻ:
         "നാളെ രാവിലെ  തന്നെ നമുക്ക് പുറപ്പെടണം അവിടെ എനിക്ക് നൂറുകണക്കിന് പണികൾ ഉണ്ട്  അതൊക്കെ മാറ്റി വച്ചാണ് എന്റെ വരവ്. കഴിഞ്ഞ തവണത്തെ പോലെ മഹാദേവൻ കൊണ്ടു വിടുമെന്ന് പ്രതീക്ഷിക്കേണ്ട അവന് ഇവിടെ ജോലി ഉള്ളതാണ്"
ശരത്തിനോടായി പറഞ്ഞു
        മാധവിഅമ്മയുടെ മൂത്ത മകനാണ് മാധവൻ.
ഡൽഹിയിൽ ഹോസ്പിറ്റലിൽ ഡോക്ടർ ആണ്. ഭാര്യ മായ അതേ ഹോസ്പിറ്റലിൽ നേഴ്സാണ്.
രണ്ടാമത്തത് മകളാണ്  മായാവതി ദേവുവിന്റെ അമ്മ. ഭർത്താവ് ഭാർഗവൻ  പട്ടാളത്തിലായിരുന്നു. യുദ്ധത്തിൽ കാലിനു പരുക്കേറ്റ് ജോലി വിരമിച്ചു. ഭാര്യ വീട്ടിൽ താമസിക്കുകയാണ്.   
     ഇളയവൻ മഹാദേവൻ കോളേജ് അധ്യാപകനാണ്. വിവാഹം കഴിഞ്ഞില്ല.
                  രാവിലെ തന്നെ ശരത് കുളത്തിൽ ചെറിയച്ഛൻ മഹാദേവനൊപ്പം നീന്തി കുളിച്ചു. ശരതിനേയും ദേവുവിനേയും നീന്തൽ പഠിപ്പിച്ചത് മഹാദേവൻ ആണ്.
പിന്നെ വേഗത്തിൽ തന്നെ മഹാദേവൻ അവനെ ഒരുക്കി നിർത്തി.
മാധവൻ:
"മോനേ........ശരതേ..........
അച്ഛന്റെ വിളി കേട്ടതും എന്തോ കൈയ്യിൽ എടുത്ത് ദേവുവിന്റെ മുറിയിലേക്ക് ഓടി
"ദേവു........ദേവു........
വായോ......ഞാൻ.......
പോവാണ്.....
      ഓട്ടത്തിനിടയിൽ വിളിച്ചു കൊണ്ടിരുന്നു. ഒടുവിൽ ദേവുവിന്റെ കൈകളിലേക്ക്  ഒരു കുപ്പി നിറയെ കുന്നികുരു കൊടുത്തിട്ട് പറഞ്ഞു
"ദേവു ഞാൻ....
ഞാൻ പോവാട്ടോ ഇനി അടുത്ത അവധിക്കു കാണാട്ടോ അതുവരെ കുന്നികുരു പെറുക്കി ഈ കുപ്പി നിറക്കണേ "
         ദേവു ഈ കുന്നികുരു കുപ്പിക്കായി കഴിഞ്ഞ ദിവസങ്ങൾ കുറെ വഴക്കിട്ടിരുന്നു.അപ്പോഴോന്നും അത് കൊടുക്കാൻ ശരത് തയ്യാറായില്ല. അവൾക്ക്  വളരെ സന്തോഷമായി.
പെട്ടെന്ന്  തന്നെ അച്ഛൻ വിളി തുടങ്ങി
"ശരതേ.............
വന്നേ......വന്നു ഫുഡ് കഴിക്ക്"
     എല്ലാവരും ഒന്നിച്ചിരുന്ന് പ്രഭാതഭക്ഷണം കഴിച്ചു. ദേവികയും ശരതും പെട്ടെന്ന് തന്നെ ഭക്ഷണം കഴിച്ചിട്ട് ഉമ്മറപടിയിൽ വന്നിരുന്നു.
പിന്നെ ദേവു തന്റെ ഓരോ കൊലുസിൽ നിന്നും  ഓരോ മണികൾ പൊട്ടിച്ചെടുത്ത് ശരതിന്റെ നേരേ നീട്ടി.
    ദേവു:
"ശരതേട്ടാ ദാ ഇതെടുത്തോ അടുത്ത തവണ വരുമ്പോ തന്ന മതി"
അവൻ സന്തോഷത്തോടെ ഒന്ന് മൂളി ഇതിനുവേണ്ടിയാണ് അവൻ അവളോട് വഴക്കിട്ട് പിണങ്ങിയത്.അവൾ നടക്കുമ്പോൾ ഉണ്ടായിരുന്ന ആ കിലുക്കം പറിച്ചെടുത്ത മണികൾക്ക് ഇല്ലെന്ന് തിരിച്ച് അറിയാൻ അതികം സമയം വേണ്ടി വന്നില്ല
അതും വാങ്ങി ബാഗിന്റെ സൈഡിൽ ഇട്ട്  അച്ഛനൊപ്പം ഡൽഹിയിലേക്ക് പോയി.
                    അന്ന് വീട് ഉറങ്ങിയതുപ്പോലെ എല്ലാവരും നിശബ്ദമായിരുന്നു. ദേവു മുത്തശ്ശിയുടെ മടിയിൽ തലവച്ച് കിടന്നു ചോദിച്ചു.
"മുത്തശ്ശി.....
ശരതേട്ടൻ എന്തിനാ പോകുന്നേ
ഇവിടത്തെ സ്കൂളിൽ  പഠിച്ചൂടേ"
മുത്തശ്ശി:
"എന്റെ ദേവുട്ടിയെ പൊന്നു പോലെ നോക്കാൻ ശരതിന് നല്ലൊരു സ്കൂളിൽ പഠിക്കണം വലിയ ആളാവണം"
ദേവു:
"അണോ മുത്തശ്ശി.......അന്നാൽ ശരതേട്ടൻ വല്യാളാവട്ടെ അല്ലേ"
പിന്നെ, രാമനേ പിരിഞ്ഞിരുന്ന സീതയുടെ കഥ മുത്തശ്ശി പറഞ്ഞു തുടങ്ങി.കഥ കേട്ട് മുത്തശ്ശിയുടെ കൂടെ കിടന്ന് അവൾ ഉറങ്ങി പോയി...
           ദിവസങ്ങൾ കഴിഞ്ഞു തുടങ്ങി എല്ലാ ദിവസവും കുന്നികുരു പെറുക്കി കുപ്പി നിറച്ചു. പരീക്ഷ കഴിഞ്ഞ് അവധി ആയപ്പോഴേക്കും  ശരത് വരുന്നതിന്റെ സന്തോഷത്തിലാണ്. ദേവു വീട്ടിലേക്ക് ഓടി വന്നത്. എന്നാൽ തനിക്ക് അവധികിട്ടിയിട്ട് ആഴ്ചകൾ കഴിഞ്ഞു  ശരതേട്ടൻ വന്നില്ല. വീട്ടിലെ ഫോണിൽ നിന്നും ദേവു അമ്മയെ കൊണ്ട് ഡൽഹിയിലേക്ക് വിളിപ്പിച്ചു.
മായാവതി:
    "ഹലോ ഏട്ടാ ശരത് മോന് അവധി അയോ? എന്നാ ഇങ്ങോട്ട് കൊണ്ട് വിടണേ
ദേവു ഇവിടെ സമധാനം തരുനനില്ല എനിക്ക്"
മാധവൻ:
"അവന് ഇത്തവണ വരാൻ പറ്റില്ല സ്കൂൾ ക്രിക്കറ്റ് ടീമിൽ സെലക്ഷൻ കിട്ടി അതിന്റെ പ്രാക്ടീസും ഉണ്ട് പിന്നെ വലിയ ക്ലാസിൽ ആയതുകൊണ്ട് അവധിക്കു തന്നെ ട്യൂഷൻ വിടാൻ വിചാരിച്ചിരിക്കുവാ എന്തായാലും ഇടക്ക് ഞങ്ങൾ നാട്ടിലേക്ക് വരാം"
   മായാവതി ശരി എന്ന് പറഞ്ഞ്  ഫോൺ വച്ചു.
ദേവുവിന്റെ മനസ്സിൽ പിന്നെയും വിഷമം തോന്നി ദിവസങ്ങൾ കഴിയും തോറും എല്ലാം മറന്നു തുടങ്ങി

മൂന്ന് വർഷം കഴിഞ്ഞു...

അടുത്ത ആഴ്ച മഹാദേവന്റെ വിവാഹമാണ് അതിന്റെ ഒരുക്കങ്ങൾ തെക്കേയിടത്ത് തറവാട് മുറ്റത്ത് തുടങ്ങി.ബന്ധപ്പെട്ടവരെല്ലാം വന്നു തുടങ്ങി.
            മഹാദേവൻ വിവാഹം കഴിക്കുന്നത് ഇറ്റെലിക്കാരിയെയാണ്. അവരുടെ ബന്തുക്കൾ എല്ലാം തറവാട്ടിലാണ് താമസം.
          പക്ഷേ നമ്മുടെ നായിക ശരതേട്ടനെ കാണാനുള്ള സന്തോഷത്തിലാണ്. കല്യാണത്തിന്റെ തലേന്ന് ശരത് വരും എന്ന് അമ്മ പറയുന്നതു കേട്ട് അവൾ തുള്ളി ചാടി
എന്നാൽ ശരത് വന്നില്ല മാധവനും മായയും വന്നു.ദേവുവിന്റെ മുഖത്തെ മൗനം മുത്തശ്ശി ശ്രദ്ധിച്ചു. നിധി കളഞ്ഞു പോയതു പോലോരു നിൽപ്പ്.
മുത്തശ്ശി:
"മാധവാ... ശരത് മോൻ  വന്നില്ലേ? എന്താ നീ അവനേ കൊണ്ടു വരാഞ്ഞത്?
മാധവൻ:
" അവന് എക്സാമാണ്. ഒരുപാട് പഠിക്കാൻ ഉണ്ട് നാട്ടിലേ പോലെ അല്ല ഇളയവർ രണ്ടു പേരേയും കൊണ്ട്  വന്നിട്ടുണ്ട്"
ശരതിന്റെ ഇളയത് ഇരട്ടകളാണ്.ഒരു ആണും ഒരു പെണ്ണും  ശിവയും,ശിഘയും
മാത്രമല്ല ദേവുവിനും ഒരു അനിയൻ കൂടെ ഉണ്ട്  പേര് ദേവാനന്ദൻ(നന്തു)
        കല്യാണം കഴിഞ്ഞു ദേവു മാത്രം അകപ്പാടെ നിരാശയിൽ ആയിരുന്നു. താള മേളങ്ങൾ അവൾ കേട്ടതേയില്ല.
എല്ലാവരും തിരികെ പോയി ഒടുവിൽ മണവാളനേയും കൊണ്ട് മണവാട്ടി ഇറ്റലിക്ക് പറന്നു.

ദിവസങ്ങൾ കഴിഞ്ഞു..........

    ദേവു തന്റെ കൂട്ടുകാരുമായി തൊടിയിൽ ഓടി കളിക്കുന്നതിനിടയിൽ കാൽ വഴുതി വീണു. കാൽ മുട്ട് മുറിഞ്ഞു മഞ്ഞ പട്ടുപാവാട നിറയെ രക്തം പടർന്നു.
പെട്ടെന്ന് തന്നെ ദേവു അമ്മയുടെ അടുത്തേക്ക് ഓടി. അമ്മ മരുന്ന് വച്ചു കൊടുത്തു
അമ്മ: 
"നീ വസ്ത്രം മാറ്റി വേഗം വാ ....."
ദേവു:
"ശരി അമ്മേ.."
കുറച്ചു സമയത്തിനൊടുവിൽ അടുത്ത നില വിളി
ദേവു:
"അമ്മേ.....ഓടി.....വാ..
വേഗം.........വാ....അമ്മേ................"
അമ്മ:
" ദേവു  നീ ഒച്ചപ്പാടുണ്ടാക്കാതെ ഞാൻ ദാ വരുന്നു
ഈ പെണ്ണിന്റെ കാര്യം കുറെ കഷ്ടമാണ്
ഇതിനാണോ? ഇത്ര നിലവിളി
ഇത് പേടിക്കാന്നൊന്നും ഇല്ല"
            അമ്മയും മുത്തശ്ശിയും  അവളെ സമാധാനിപ്പിച്ചു.
     അവളൊരു പൂർണ സ്ത്രീ ആയി എന്നും ഇതൊക്കെ ഈശ്വരൻ നൽകിയതാണെന്നും എല്ലാം പറഞ്ഞു കൊടുത്തു.
     ഇതൊക്കെ പറഞ്ഞെങ്കിലും വയറിന് വേദന അവൾക്ക് സഹായിക്കാനായില്ല തിരിഞ്ഞു മറിഞ്ഞു മാറി മാറി കിടന്നു
പിന്നെ അവളുടെ ചിന്തകൾ മാറുകയായിരുന്നു. പഠനവും സൗഹൃദവും തമാശകളും പ്രേമാഭ്യർത്ഥനകളും നിറഞ്ഞതായിരുന്നു. പക്ഷേ കുഞ്ഞു നാളിൽ മുത്തശ്ശി പറഞ്ഞു തന്ന കഥകളിലെ പ്രണയത്തിന്റെ ഭാവം ഇന്നവൾക്ക് തിരിച്ചറിയാൻ സാധിക്കുന്നുണ്ട്. പ്രണയം എന്ന് കേൾക്കുമ്പോൾ അവളുടെ  മനസ്സിൽ ശരതേട്ടന്റെ  മുഖം മാത്രമാണ്.
        ഇന്ന് മേടം പത്ത് ദേവികയുടെ പതിനെട്ടാം  പിറന്നാൾ രാവിലെ തന്നെ കുളിച്ചൊരുങ്ങി അമ്പലത്തിലേക്ക് പോയി. എന്നും ഒരേ പ്രാർത്ഥന തന്നെ ശരതേട്ടനേയും  
ദേവികയും ഒന്നിപ്പിക്കണം
അവൾ മടങ്ങി വീട്ടിലേക്ക് വരുമ്പോൾ മുറ്റത്ത്  
കണ്ട് പരിചയമില്ലാത്ത ഒരു ബുള്ളറ്റ് കിടക്കുന്നു.
ഉമ്മറപടിയിൽ ഒരു ചെറുപ്പകാരൻ മുത്തശ്ശിക്കും ദേവുവിന്റെ  അച്ഛന്റെയും അമ്മയുടെയും ഒപ്പം
ഇരിക്കുന്നു.
കാഴ്ചയിൽ മഹാദേവൻ അമ്മാവന്റെ അതേ  മുഖം എന്നാൽ അതിലും നിറവും ഉയരവും ഉണ്ട് ദേവു മനസ്സിൽ വിചാരിച്ചു.......
ദേവുവിനെ കണ്ടതും അയാളുടെ കണ്ണുകൾ തിളങ്ങി തുടങ്ങി
മുത്തശ്ശി:
"ദേവു  നിനക്ക് മനസ്സിലായോ ഇതാരാന്ന്?"
ആരായാൽ എനിക്കെന്താ എന്ന ഭാവത്തിൽ അവൾ മുന്നോട്ട് നടന്നു.
പെട്ടെന്ന് അയാൾ പറഞ്ഞു
"എങ്ങനെ അറിയനാ വർഷം കുറെ ആയില്ലെ കണ്ടിട്ട്
ഇതു ഞാനാ ശരത്"
ദേവു ഒരു ഞെട്ടലോടെ നോക്കി നിന്നു. വിളി കേട്ട ദൈവങ്ങൾക്ക് മനസ്സിൽ നന്ദി പറഞ്ഞു
ദേവു:
"ശരതേട്ടൻ  എപ്പോൾ എത്തി
എല്ലാവരും വന്നോ?"
ശരത്:
"കുറച്ചു നേരായി
അവരു വരില്ല
ഞാൻ തനിച്ചാണ് വന്നത്"
            ഓരോന്ന് സംസാരിക്കുമ്പോഴും ശരത് സ്വയം നിയന്ത്രിക്കാൻ ശ്രമിച്ചു. ദാവണി ഉടുത്ത് തുള്ളസി കതിർ ചൂടി നിന്ന അവളുടെ മുഖത്ത് നിന്ന് കണ്ണെടുക്കാനെ അവന് തോന്നിയില്ല
    സംസാരം നിർത്തി വച്ച് എല്ലാവരും അകത്തേക്ക് കയറി. കുറച്ചു സമയത്തിനു ശേഷം അമ്മ ഉണ്ടാക്കിയ പാൽ പായസവുമായി പടികൾ കയറി മേളിൽ ചെന്നു. ശരത്  കട്ടിലിൽ കിടക്കുന്ന് ദേവുവിന്റെ മുഖം ഓർമ്മിക്കുകയായിരുന്നു. ഉടനെ
ദേവു:
"ശരതേട്ടാ ദാ പാൽ പായസം. അമ്മ ഇണ്ടാക്കിയതാ എന്റെ പിറന്നാൾ അയതു കൊണ്ട് "
ശരത്:
"അത് അവിടെ വച്ചേക്ക് ഞാൻ കഴിച്ചോളാം"
ദേവു:
"ശരതേട്ടാ......
ശരത്:
"എന്നാ എന്തേലും പറയാനുണ്ടെങ്കിൽ വേഗം പറ"
ദേവു:
"ചേട്ടൻ പോകുന്നതിനു  മുൻപ് എന്നെ ഒരു കുപ്പി നിറയെ കുന്നികുരു നിറക്കാൻ ഏൽപ്പിച്ചിരുന്നില്ലേ"
ശരത്:
"അതിന് ?"
ദേവു:
"അത് ഞാൻ നിറച്ചു വച്ചിട്ടുണ്ട്
എവിടെ എന്റെ കൊലുസ് മണികൾ?"
ശരത്:
"നിനക്ക് എന്താ?
അതൊക്കെ എന്നോ കാണാതേ പോയി.
കുട്ടി കാലത്ത് അങ്ങനെ പലതും കളിക്കും അതൊക്കെ എന്നും സൂക്ഷിക്കാൻ പറ്റുമോ? നീ ഇത്രയും മണ്ടിയാണോ?"
        
             ദേവു ഒന്നും മിണ്ടാതെ അവളുടെ മുറിയിലേക്ക് ഓടി കട്ടിലിൽ വന്നു വീണു. മനസ്സിൽ മുത്തശ്ശി വളർത്തി തന്ന പ്രണയം അവൾക്ക് മാത്രമാണ് ഭ്രാന്തായ് മാറിയതെന്നോർത്ത് അവൾ ഏങ്ങി  ഏങ്ങി കരഞ്ഞു പറഞ്ഞു
"ശരതേട്ടൻ എല്ലാം മറന്നു  ഞാൻ അർക്കുവേണ്ടിയാണ് വെറുതെ കാത്തിരുന്നത്. രാമൻ  അവാൻ ശരതേട്ടനാവില്ല സീതയെ പോലെ സ്വയം ഞാൻ വേണ്ടന്നു വച്ചു മറക്കാം അത്ര തന്നെ"
എല്ലാം മറന്നു പുനർജനച്ചതു പോലെ അവൾ വാതിൽ തുറന്നു പുറത്തു വന്നതും
ആ കാഴ്ച കണ്ട് അവൾ ഞെട്ടി തരിച്ചു നിന്നു പോയി

                                               (തുടരും......)











 
         
   




ഭാഗം1



                                                           തെക്കേയിടത്ത് തറവാട് മുറ്റത്ത് ഓടി കളിക്കുന്ന പേരക്കുട്ടികളെയും നോക്കി ഇരിക്കുന്ന  മാധവിഅമ്മ.

കിലും.......കിലും.......

കൊലുസ് കിലുങ്ങുന്ന താളം കേൾപ്പിച്ചു  മാവിന് ചുറ്റും ഓടുന്ന ഒൻപതു വയസുകാരി ദേവിക. മുത്തശ്ശിയുടെ സ്വന്തം ദേവു

അവളോട് വഴക്കിട്ട്  മാവിൻ കൊമ്പിൽ കേറിയിരിക്കുന്ന പതിമൂന്ന് വയസുകാരൻ ശരത്.

       എല്ലാം ദിവസവും രാത്രി ഇരുവരുടെയും വഴക്ക് തീർക്കുന്നത് മുത്തശ്ശിയാണ്. ഇടം വലം ഇരുവരേയും  ഇരുത്തി എന്നും പറയുന്നത് തന്നെ പറഞ്ഞു തുടങ്ങി 

     " മക്കളെ നിങ്ങൾ രണ്ടാളും വലുതാവുമ്പോൾ ഒന്നിച്ച് ജീവിക്കാൻ ഉള്ളവരാണ്. അതു കൊണ്ട് മുത്തശ്ശിയുടെ കുഞ്ഞുങ്ങൾ ഇനി വഴക്ക് കൂടരുത് കേട്ടോ"

      രണ്ടാളും തലയാട്ടി,  മുത്തശ്ശിയുടെ മുഖത്ത്  പുഞ്ചിരി നിറഞ്ഞു. പുതിയ കഥ കേൾക്കാൻ കാത്തിരിക്കുന്ന കുഞ്ഞുങ്ങൾക്ക് രാമന്റെയും സീതയുടെയും അനന്തമായ പ്രണയം പറഞ്ഞു കൊടുത്തു  പ്രണയം എന്തെന്ന് അറിയാത്ത ആ കുരുന്നു മനസ്സിൽ നിഷ്കളങ്കമായ സ്നേഹം ഉടലെടുപ്പിക്കാൻ  മുത്തശ്ശിയുടെ കഥകൾക്ക് കഴിഞ്ഞു. 

         പതിവു പോലെ ഈ അവധി കാലവും തീരാറായി  എന്ന് അറിച്ചുകൊണ്ടാണ് ശരതിന്റെ അച്ഛൻ മാധവന്റെ വരവ്. 

 മാധവൻ:

         "നാളെ രാവിലെ  തന്നെ നമുക്ക് പുറപ്പെടണം അവിടെ എനിക്ക് നൂറുകണക്കിന് പണികൾ ഉണ്ട്  അതൊക്കെ മാറ്റി വച്ചാണ് എന്റെ വരവ്. കഴിഞ്ഞ തവണത്തെ പോലെ മഹാദേവൻ കൊണ്ടു വിടുമെന്ന് പ്രതീക്ഷിക്കേണ്ട അവന് ഇവിടെ ജോലി ഉള്ളതാണ്" 

ശരത്തിനോടായി പറഞ്ഞു 

        മാധവിഅമ്മയുടെ മൂത്ത മകനാണ് മാധവൻ.

ഡൽഹിയിൽ ഹോസ്പിറ്റലിൽ ഡോക്ടർ ആണ്. ഭാര്യ മായ അതേ ഹോസ്പിറ്റലിൽ നേഴ്സാണ്. 

രണ്ടാമത്തത് മകളാണ്  മായാവതി ദേവുവിന്റെ അമ്മ. ഭർത്താവ് ഭാർഗവൻ  പട്ടാളത്തിലായിരുന്നു. യുദ്ധത്തിൽ കാലിനു പരുക്കേറ്റ് ജോലി വിരമിച്ചു. ഭാര്യ വീട്ടിൽ താമസിക്കുകയാണ്.    

     ഇളയവൻ മഹാദേവൻ കോളേജ് അധ്യാപകനാണ്. വിവാഹം കഴിഞ്ഞില്ല.

                  രാവിലെ തന്നെ ശരത് കുളത്തിൽ ചെറിയച്ഛൻ മഹാദേവനൊപ്പം നീന്തി കുളിച്ചു. ശരതിനേയും ദേവുവിനേയും നീന്തൽ പഠിപ്പിച്ചത് മഹാദേവൻ ആണ്.

പിന്നെ വേഗത്തിൽ തന്നെ മഹാദേവൻ അവനെ ഒരുക്കി നിർത്തി. 

മാധവൻ:

"മോനേ........ശരതേ..........

അച്ഛന്റെ വിളി കേട്ടതും എന്തോ കൈയ്യിൽ എടുത്ത് ദേവുവിന്റെ മുറിയിലേക്ക് ഓടി

"ദേവു........ദേവു........

വായോ......ഞാൻ.......

പോവാണ്.....

      ഓട്ടത്തിനിടയിൽ വിളിച്ചു കൊണ്ടിരുന്നു. ഒടുവിൽ ദേവുവിന്റെ കൈകളിലേക്ക്  ഒരു കുപ്പി നിറയെ കുന്നികുരു കൊടുത്തിട്ട് പറഞ്ഞു

"ദേവു ഞാൻ....

ഞാൻ പോവാട്ടോ ഇനി അടുത്ത അവധിക്കു കാണാട്ടോ അതുവരെ കുന്നികുരു പെറുക്കി ഈ കുപ്പി നിറക്കണേ "

         ദേവു ഈ കുന്നികുരു കുപ്പിക്കായി കഴിഞ്ഞ ദിവസങ്ങൾ കുറെ വഴക്കിട്ടിരുന്നു.അപ്പോഴോന്നും അത് കൊടുക്കാൻ ശരത് തയ്യാറായില്ല. അവൾക്ക്  വളരെ സന്തോഷമായി.

പെട്ടെന്ന്  തന്നെ അച്ഛൻ വിളി തുടങ്ങി 

"ശരതേ.............

വന്നേ......വന്നു ഫുഡ് കഴിക്ക്"

     എല്ലാവരും ഒന്നിച്ചിരുന്ന് പ്രഭാതഭക്ഷണം കഴിച്ചു. ദേവികയും ശരതും പെട്ടെന്ന് തന്നെ ഭക്ഷണം കഴിച്ചിട്ട് ഉമ്മറപടിയിൽ വന്നിരുന്നു.

പിന്നെ ദേവു തന്റെ ഓരോ കൊലുസിൽ നിന്നും  ഓരോ മണികൾ പൊട്ടിച്ചെടുത്ത് ശരതിന്റെ നേരേ നീട്ടി.

    ദേവു:

"ശരതേട്ടാ ദാ ഇതെടുത്തോ അടുത്ത തവണ വരുമ്പോ തന്ന മതി"

അവൻ സന്തോഷത്തോടെ ഒന്ന് മൂളി ഇതിനുവേണ്ടിയാണ് അവൻ അവളോട് വഴക്കിട്ട് പിണങ്ങിയത്.അവൾ നടക്കുമ്പോൾ ഉണ്ടായിരുന്ന ആ കിലുക്കം പറിച്ചെടുത്ത മണികൾക്ക് ഇല്ലെന്ന് തിരിച്ച് അറിയാൻ അതികം സമയം വേണ്ടി വന്നില്ല 

അതും വാങ്ങി ബാഗിന്റെ സൈഡിൽ ഇട്ട്  അച്ഛനൊപ്പം ഡൽഹിയിലേക്ക് പോയി.

                    അന്ന് വീട് ഉറങ്ങിയതുപ്പോലെ എല്ലാവരും നിശബ്ദമായിരുന്നു. ദേവു മുത്തശ്ശിയുടെ മടിയിൽ തലവച്ച് കിടന്നു ചോദിച്ചു. 

"മുത്തശ്ശി.....

ശരതേട്ടൻ എന്തിനാ പോകുന്നേ

ഇവിടത്തെ സ്കൂളിൽ  പഠിച്ചൂടേ"

മുത്തശ്ശി: 

"എന്റെ ദേവുട്ടിയെ പൊന്നു പോലെ നോക്കാൻ ശരതിന് നല്ലൊരു സ്കൂളിൽ പഠിക്കണം വലിയ ആളാവണം"

ദേവു:

"അണോ മുത്തശ്ശി.......അന്നാൽ ശരതേട്ടൻ വല്യാളാവട്ടെ അല്ലേ"

പിന്നെ, രാമനേ പിരിഞ്ഞിരുന്ന സീതയുടെ കഥ മുത്തശ്ശി പറഞ്ഞു തുടങ്ങി.കഥ കേട്ട് മുത്തശ്ശിയുടെ കൂടെ കിടന്ന് അവൾ ഉറങ്ങി പോയി...

           ദിവസങ്ങൾ കഴിഞ്ഞു തുടങ്ങി എല്ലാ ദിവസവും കുന്നികുരു പെറുക്കി കുപ്പി നിറച്ചു. പരീക്ഷ കഴിഞ്ഞ് അവധി ആയപ്പോഴേക്കും  ശരത് വരുന്നതിന്റെ സന്തോഷത്തിലാണ്. ദേവു വീട്ടിലേക്ക് ഓടി വന്നത്. എന്നാൽ തനിക്ക് അവധികിട്ടിയിട്ട് ആഴ്ചകൾ കഴിഞ്ഞു  ശരതേട്ടൻ വന്നില്ല. വീട്ടിലെ ഫോണിൽ നിന്നും ദേവു അമ്മയെ കൊണ്ട് ഡൽഹിയിലേക്ക് വിളിപ്പിച്ചു. 

മായാവതി:

    "ഹലോ ഏട്ടാ ശരത് മോന് അവധി അയോ? എന്നാ ഇങ്ങോട്ട് കൊണ്ട് വിടണേ

ദേവു ഇവിടെ സമധാനം തരുനനില്ല എനിക്ക്"

മാധവൻ:

"അവന് ഇത്തവണ വരാൻ പറ്റില്ല സ്കൂൾ ക്രിക്കറ്റ് ടീമിൽ സെലക്ഷൻ കിട്ടി അതിന്റെ പ്രാക്ടീസും ഉണ്ട് പിന്നെ വലിയ ക്ലാസിൽ ആയതുകൊണ്ട് അവധിക്കു തന്നെ ട്യൂഷൻ വിടാൻ വിചാരിച്ചിരിക്കുവാ എന്തായാലും ഇടക്ക് ഞങ്ങൾ നാട്ടിലേക്ക് വരാം"

   മായാവതി ശരി എന്ന് പറഞ്ഞ്  ഫോൺ വച്ചു.

ദേവുവിന്റെ മനസ്സിൽ പിന്നെയും വിഷമം തോന്നി ദിവസങ്ങൾ കഴിയും തോറും എല്ലാം മറന്നു തുടങ്ങി


മൂന്ന് വർഷം കഴിഞ്ഞു...


അടുത്ത ആഴ്ച മഹാദേവന്റെ വിവാഹമാണ് അതിന്റെ ഒരുക്കങ്ങൾ തെക്കേയിടത്ത് തറവാട് മുറ്റത്ത് തുടങ്ങി.ബന്ധപ്പെട്ടവരെല്ലാം വന്നു തുടങ്ങി.

            മഹാദേവൻ വിവാഹം കഴിക്കുന്നത് ഇറ്റെലിക്കാരിയെയാണ്. അവരുടെ ബന്തുക്കൾ എല്ലാം തറവാട്ടിലാണ് താമസം.

          പക്ഷേ നമ്മുടെ നായിക ശരതേട്ടനെ കാണാനുള്ള സന്തോഷത്തിലാണ്. കല്യാണത്തിന്റെ തലേന്ന് ശരത് വരും എന്ന് അമ്മ പറയുന്നതു കേട്ട് അവൾ തുള്ളി ചാടി

എന്നാൽ ശരത് വന്നില്ല മാധവനും മായയും വന്നു.ദേവുവിന്റെ മുഖത്തെ മൗനം മുത്തശ്ശി ശ്രദ്ധിച്ചു. നിധി കളഞ്ഞു പോയതു പോലോരു നിൽപ്പ്. 

മുത്തശ്ശി:

"മാധവാ... ശരത് മോൻ  വന്നില്ലേ? എന്താ നീ അവനേ കൊണ്ടു വരാഞ്ഞത്?

മാധവൻ:

" അവന് എക്സാമാണ്. ഒരുപാട് പഠിക്കാൻ ഉണ്ട് നാട്ടിലേ പോലെ അല്ല ഇളയവർ രണ്ടു പേരേയും കൊണ്ട്  വന്നിട്ടുണ്ട്"

ശരതിന്റെ ഇളയത് ഇരട്ടകളാണ്.ഒരു ആണും ഒരു പെണ്ണും  ശിവയും,ശിഘയും

മാത്രമല്ല ദേവുവിനും ഒരു അനിയൻ കൂടെ ഉണ്ട്  പേര് ദേവാനന്ദൻ(നന്തു)

        കല്യാണം കഴിഞ്ഞു ദേവു മാത്രം അകപ്പാടെ നിരാശയിൽ ആയിരുന്നു. താള മേളങ്ങൾ അവൾ കേട്ടതേയില്ല.

എല്ലാവരും തിരികെ പോയി ഒടുവിൽ മണവാളനേയും കൊണ്ട് മണവാട്ടി ഇറ്റലിക്ക് പറന്നു. 


ദിവസങ്ങൾ കഴിഞ്ഞു..........


    ദേവു തന്റെ കൂട്ടുകാരുമായി തൊടിയിൽ ഓടി കളിക്കുന്നതിനിടയിൽ കാൽ വഴുതി വീണു. കാൽ മുട്ട് മുറിഞ്ഞു മഞ്ഞ പട്ടുപാവാട നിറയെ രക്തം പടർന്നു. 

പെട്ടെന്ന് തന്നെ ദേവു അമ്മയുടെ അടുത്തേക്ക് ഓടി. അമ്മ മരുന്ന് വച്ചു കൊടുത്തു 

അമ്മ:  

"നീ വസ്ത്രം മാറ്റി വേഗം വാ ....."

ദേവു:

"ശരി അമ്മേ.."

കുറച്ചു സമയത്തിനൊടുവിൽ അടുത്ത നില വിളി 

ദേവു:

"അമ്മേ.....ഓടി.....വാ.. 

വേഗം.........വാ....അമ്മേ................"

അമ്മ:

" ദേവു  നീ ഒച്ചപ്പാടുണ്ടാക്കാതെ ഞാൻ ദാ വരുന്നു 

ഈ പെണ്ണിന്റെ കാര്യം കുറെ കഷ്ടമാണ് 

ഇതിനാണോ? ഇത്ര നിലവിളി 

ഇത് പേടിക്കാന്നൊന്നും ഇല്ല" 

            അമ്മയും മുത്തശ്ശിയും  അവളെ സമാധാനിപ്പിച്ചു.

     അവളൊരു പൂർണ സ്ത്രീ ആയി എന്നും ഇതൊക്കെ ഈശ്വരൻ നൽകിയതാണെന്നും എല്ലാം പറഞ്ഞു കൊടുത്തു. 

     ഇതൊക്കെ പറഞ്ഞെങ്കിലും വയറിന് വേദന അവൾക്ക് സഹായിക്കാനായില്ല തിരിഞ്ഞു മറിഞ്ഞു മാറി മാറി കിടന്നു 

പിന്നെ അവളുടെ ചിന്തകൾ മാറുകയായിരുന്നു. പഠനവും സൗഹൃദവും തമാശകളും പ്രേമാഭ്യർത്ഥനകളും നിറഞ്ഞതായിരുന്നു. പക്ഷേ കുഞ്ഞു നാളിൽ മുത്തശ്ശി പറഞ്ഞു തന്ന കഥകളിലെ പ്രണയത്തിന്റെ ഭാവം ഇന്നവൾക്ക് തിരിച്ചറിയാൻ സാധിക്കുന്നുണ്ട്. പ്രണയം എന്ന് കേൾക്കുമ്പോൾ അവളുടെ  മനസ്സിൽ ശരതേട്ടന്റെ  മുഖം മാത്രമാണ്.

        ഇന്ന് മേടം പത്ത് ദേവികയുടെ പതിനെട്ടാം  പിറന്നാൾ രാവിലെ തന്നെ കുളിച്ചൊരുങ്ങി അമ്പലത്തിലേക്ക് പോയി. എന്നും ഒരേ പ്രാർത്ഥന തന്നെ ശരതേട്ടനേയും   

ദേവികയും ഒന്നിപ്പിക്കണം

അവൾ മടങ്ങി വീട്ടിലേക്ക് വരുമ്പോൾ മുറ്റത്ത്   

കണ്ട് പരിചയമില്ലാത്ത ഒരു ബുള്ളറ്റ് കിടക്കുന്നു. 

ഉമ്മറപടിയിൽ ഒരു ചെറുപ്പകാരൻ മുത്തശ്ശിക്കും ദേവുവിന്റെ  അച്ഛന്റെയും അമ്മയുടെയും ഒപ്പം

ഇരിക്കുന്നു. 

കാഴ്ചയിൽ മഹാദേവൻ അമ്മാവന്റെ അതേ  മുഖം എന്നാൽ അതിലും നിറവും ഉയരവും ഉണ്ട് ദേവു മനസ്സിൽ വിചാരിച്ചു.......

ദേവുവിനെ കണ്ടതും അയാളുടെ കണ്ണുകൾ തിളങ്ങി തുടങ്ങി 

മുത്തശ്ശി:

"ദേവു  നിനക്ക് മനസ്സിലായോ ഇതാരാന്ന്?"

ആരായാൽ എനിക്കെന്താ എന്ന ഭാവത്തിൽ അവൾ മുന്നോട്ട് നടന്നു. 

പെട്ടെന്ന് അയാൾ പറഞ്ഞു 

"എങ്ങനെ അറിയനാ വർഷം കുറെ ആയില്ലെ കണ്ടിട്ട് 

ഇതു ഞാനാ ശരത്"

ദേവു ഒരു ഞെട്ടലോടെ നോക്കി നിന്നു. വിളി കേട്ട ദൈവങ്ങൾക്ക് മനസ്സിൽ നന്ദി പറഞ്ഞു 

ദേവു:

"ശരതേട്ടൻ  എപ്പോൾ എത്തി

എല്ലാവരും വന്നോ?"

ശരത്:

"കുറച്ചു നേരായി 

അവരു വരില്ല 

ഞാൻ തനിച്ചാണ് വന്നത്" 

            ഓരോന്ന് സംസാരിക്കുമ്പോഴും ശരത് സ്വയം നിയന്ത്രിക്കാൻ ശ്രമിച്ചു. ദാവണി ഉടുത്ത് തുള്ളസി കതിർ ചൂടി നിന്ന അവളുടെ മുഖത്ത് നിന്ന് കണ്ണെടുക്കാനെ അവന് തോന്നിയില്ല

    സംസാരം നിർത്തി വച്ച് എല്ലാവരും അകത്തേക്ക് കയറി. കുറച്ചു സമയത്തിനു ശേഷം അമ്മ ഉണ്ടാക്കിയ പാൽ പായസവുമായി പടികൾ കയറി മേളിൽ ചെന്നു. ശരത്  കട്ടിലിൽ കിടക്കുന്ന് ദേവുവിന്റെ മുഖം ഓർമ്മിക്കുകയായിരുന്നു. ഉടനെ

ദേവു:

"ശരതേട്ടാ ദാ പാൽ പായസം. അമ്മ ഇണ്ടാക്കിയതാ എന്റെ പിറന്നാൾ അയതു കൊണ്ട് "

ശരത്:

"അത് അവിടെ വച്ചേക്ക് ഞാൻ കഴിച്ചോളാം"

ദേവു:

"ശരതേട്ടാ......

ശരത്:

"എന്നാ എന്തേലും പറയാനുണ്ടെങ്കിൽ വേഗം പറ"

ദേവു:

"ചേട്ടൻ പോകുന്നതിനു  മുൻപ് എന്നെ ഒരു കുപ്പി നിറയെ കുന്നികുരു നിറക്കാൻ ഏൽപ്പിച്ചിരുന്നില്ലേ"

ശരത്:

"അതിന് ?"

ദേവു:

"അത് ഞാൻ നിറച്ചു വച്ചിട്ടുണ്ട് 

എവിടെ എന്റെ കൊലുസ് മണികൾ?"

ശരത്:

"നിനക്ക് എന്താ?

അതൊക്കെ എന്നോ കാണാതേ പോയി.

കുട്ടി കാലത്ത് അങ്ങനെ പലതും കളിക്കും അതൊക്കെ എന്നും സൂക്ഷിക്കാൻ പറ്റുമോ? നീ ഇത്രയും മണ്ടിയാണോ?"

         

             ദേവു ഒന്നും മിണ്ടാതെ അവളുടെ മുറിയിലേക്ക് ഓടി കട്ടിലിൽ വന്നു വീണു. മനസ്സിൽ മുത്തശ്ശി വളർത്തി തന്ന പ്രണയം അവൾക്ക് മാത്രമാണ് ഭ്രാന്തായ് മാറിയതെന്നോർത്ത് അവൾ ഏങ്ങി  ഏങ്ങി കരഞ്ഞു പറഞ്ഞു 

"ശരതേട്ടൻ എല്ലാം മറന്നു  ഞാൻ അർക്കുവേണ്ടിയാണ് വെറുതെ കാത്തിരുന്നത്. രാമൻ  അവാൻ ശരതേട്ടനാവില്ല സീതയെ പോലെ സ്വയം ഞാൻ വേണ്ടന്നു വച്ചു മറക്കാം അത്ര തന്നെ"

എല്ലാം മറന്നു പുനർജനച്ചതു പോലെ അവൾ വാതിൽ തുറന്നു പുറത്തു വന്നതു

ആ കാഴ്ച കണ്ട് അവൾ ഞെട്ടി തരിച്ചു നിന്നു പോയി


                                               (തുടരും......)














  

  




ഭാഗം-2

ഭാഗം-2

4.8
988

       ഏതോ സ്വപ്ന ലോകത്ത് എന്ന പോലെ, തന്റെ പ്രണയം എന്നന്നേക്കുമായി പറന്ന് അകന്നു എന്ന്  കരുതിയിരിക്കുമ്പോഴാണ്. ഭിത്തിയിൽ തൂക്കിയിട്ടിരുന്ന ദേവുവിന്റെ കുട്ടികാലത്തെ ചിത്രം നോക്കി കിന്നരിക്കുന്ന ശരതിനേ കണ്ടത്.ശരത്:     \"എടി സുന്ദരി പെണ്ണേ നിന്നെ ഒന്ന് പറ്റിക്കാൻ കിട്ടിയ അവസരം ഞാൻ എന്തിനാ കളയന്നേ. നിന്നെ ഇപ്പോൾ കാണുമ്പോൾ  എന്റെ പകുതി ജീവൻ ഇല്ലാണ്ടാവുവാണ്. എന്നാ സുന്ദരി പെണ്ണായിരിക്കുന്നു. നിന്റെ മനസ്സിൽ ഞാൻ ഉണ്ടോ എന്ന് അറിയാനുള്ള കളിപ്പിക്കൽ മാത്രമാണടോ.\"          ദേവു എല്ലാം മറഞ്ഞു നിന്ന് കേൾക്കുമ്പോൾ അവളുടെ മനസ്സിൽ ശരത് പറഞ്ഞ വാക