തിരുവോണ നാളിൽനിലാവെളിച്ചത്തിൽപിറന്നൊരു കണ്മണിയോ പൗർണമി തിങ്കൾ തൻ പ്രകാശമേറ്റ പാരിജാത പോൽ തിളങ്ങി നിന്നു നിന്മുഖം മറക്കുവാൻ കഴിയുമോ എൻ കണ്മണിയെ നിൻ കളിയും ചിരിയും തീയാൽ ഉരുകും മെഴുകുപോൽ ഉരുകുന്നു എൻ മനം നിൻ ചേതനയേറ്റ മുഖമോർത്ത് ഓരോ നിമിഷവും നിൻപാദസ്വരത്തിൻ ശബ്ദം എൻ ചെവികളിൽ മുഴങ്ങിടുന്നു നിൻ ഓർമകളിൽ അതെനിക്കു ആശ്വാസമേകിടുന്നു.