വളവില്‍ നിന്നും കാറിന്റെ പീ പീ ശബ്ദംഅടുത്തു കൊണ്ടിരുന്നു.കാറില്‍ നിന്നും പുയാപ്പയുടെ വരവ്‌വേലികെട്ടില്‍ നിന്നും പെന്‍പട അടക്കംപറഞ്ഞു നോക്കി നിന്നു..നഫീസുവിന്റെ ചങ്ക് പട പടാ മിടിക്കാൻതുടങ്ങി..അടുക്കളയുടെ ഓരത്ത് അവള്‍ ഒരുങ്ങിനിന്നു..പറമ്പിലൂടെ ഇറങ്ങി ഓടിയാലോ നു തോന്നിനഫീസുവിന്..അവള്‍ മുറ്റത്തു കറമ്പിയെ നോക്കി...കറമ്പി ആണേല്‍ ലോകം അറിയാതെ പുല്ല്‌വെട്ടി വിഴുങ്ങുകയായിരുന്നു..ബല്ലാത്ത കറമ്പി തന്നെ.. ഓളും ന്നെമറക്കും എല്ലാരും മറക്കും..നഫീസു അങ്ങനെ എല്ലാരേം ഓര്‍മ ആവും..ഇനി താന്‍ വളര്‍ന്ന വീട്ടില്‍ ഒരു വിരുന്നുകാരിയെ പോലെ വന്നു പോകും,ഇന്ന് വരെ കാണാ