അങ്ങനെ നീണ്ട കുറച്ചു മണിക്കൂറുകൾക്ക് ശേഷം അവർ വല്യച്ഛൻ്റെ വീട്ടിൽ എത്തി. ഉമയെ ജീവനായിരുന്ന വല്യഛൻ സുധാകരനും ഭാര്യ രമയും അവളെ സ്നേഹപൂർവ്വം സ്വീകരിച്ചു. \" സുധാകരേട്ടാ നിങ്ങൾ എൻ്റെ മോളെ പൊന്നുപോലെ നോക്കുമെന്ന് എനിക്ക് നന്നായി അറിയാം. പക്ഷേ ഞങ്ങൾ അവളെ പിരിഞ്ഞു ഇരുന്നിട്ടില്ല .\" (അച്ചൻ) \"എടാ നീ ഒന്നു കൊണ്ടും പേടിക്കേണ്ട ഇവൾ ഞങ്ങൾക്ക് ഞങ്ങളുടെ അമ്മുനെ പോലെ തന്നെെയാണ് \'\' ( വല്ലച്ചൻ ) \" രമേച്ചി മോളേ .... \" ( അമ്മ )പറഞ് മുഴുവിപിക്കാൻ ആകാതെ അമ്മ കരഞ്ഞു പോയിരിന്നു ഇത് കണ്ട് രമ അവരെ സാന്ത്വനിപ്പിച്ചു. മോളെ എങ്കിൽ ഞങ്ങൾ ഇറങ്ങട്ടെ \"ശരി അച്ചെ. അച്ചെ അമ്മയ