ജനനം കൊണ്ട് വേർതിരിക്കുന്നു പെണ്ണിനെ വളരും തോറും വിട്ടുകാർക്ക് ആദി നാട്ടുകാർക്ക് വേവലാതി.
ബാല്യം മുതൽ തുടങ്ങിപെണ്ണിന്
അതിർവരമ്പ് കൗമരമായാലോ
പെണ്ണിന് ചുവപ്പ് ചാലിച്ച അതിർവരമ്പ്.
സന്ധ്യ ക്ക് പെണ്ണ് ഒ ന്ന് ഇറങ്ങി
യാൽ അയ്യയ്യോ തെറ്റ്
കണ്ടതോ കേട്ടതോ ഒന്നും ഉത്തരം
പറഞ്ഞാൽ അതു തർക്കുത്തരം.
കലുറക്കാത്ത കുട്ടിക്ക് പീഡനം
രണ്ടു പെറ്റ് ഒരു അമ്മക്ക് പീഡനം.
കുറ്റമ്മോ വസ്ത്രധാരണത്തിന്
പ്രതികരിച്ചാലോ അവൾ ഒരു
പുരുഷവിരോധി.
കണ്ണടച്ചാലോ അവൾ ഒരു
പോകുപെണ്ണ്.
നശിച്ചാലൊക്കെത്തുനിന്ന് മാരേടത്
എന്തന്നാൽ സ്ത്രീ യോ സ്ത്രീ ക്ക്
നേരെ നീട്ടുന്ന ആരോപണങ്ങളോ
അല്ല.
ദുഷിച്ച ചിന്തകളും അന്ധവിശ്വാസങ്ങളും ആണ് മാരേടത്.
എന്നു മറുന്നോ അന്നു തന്നേയ്യാണ്
മനുഷ്യന്നിലെ ഏറ്റവും വല്യാ
തിരിച്ചറിവ്.