👉🏻 കൂടുതൽ കഥ വായിക്കാൻ ഫോളോ ബട്ടൺ അമർത്തുക
"സുഹൃത്തുക്കളെ ഞാന്‍ ഈ വിഷയത്തിലൂടെ നിങ്ങളുമായ് പങ്കുവെക്കാന്‍ ആഗ്രഹിക്കുന്നത് എന്‍റെ പഴയേ കാലത്തെ രസകരമായ ഒരു സംഭവമാണ് "
" ഒന്‍പതാം ക്ലാസ്സില്‍ പഠിക്കുമ്പോള്‍ കണക്ക് പഠിപ്പിക്കുന്ന ടീച്ചര്‍ക്ക് ക്ലാസ്സ് ലീഡര്‍ നല്‍കിയ ഒരു പ്രേമലേഖനമാണ്.
ടീച്ചർ ഇപ്പോള്‍ വിവാഹം കഴിഞ്ഞു ഭര്‍ത്താവിനൊപ്പമാണ് താമസം "
"ക്ലാസ്സ് ലീഡര്‍ കണക്ക് പഠിപ്പിക്കുന്ന ടീച്ചറുടെ ഡയറിയില്‍ എഴുതിയ രസകരമായ പ്രേമലേഖനമാണ് നിങ്ങളുമായ് പങ്കുവെക്കുന്നത്...
ടീച്ചര്‍ ആദ്ധ്യമായ് ക്ലാസ്സില്‍ വന്നു കുട്ടികളെയൊക്കെ പരിചയപ്പെട്ടു. രണ്ടുദിവസം കഴിഞ്ഞപ്പോള്‍ ടീച്ചര്‍ പതിവ് പോലെ ക്ലാസ്സില്‍ വന്ന് ക്ലാസ്സെടുത്ത് .ശേഷം സ്റ്റാഫ് റൂമിലേക്ക് പോവാനൊരുങ്ങുമ്പോള്‍"
ടീച്ചര്‍ കുട്ടികളോട് : ക്ലാസ്സ് ലീഡര്‍ ആരാണ്..?
"കുട്ടികള്‍ ക്ലാസ്സ് ലീഡറുടെ പേര് പറഞ്ഞു."
അതുകേട്ട ടീച്ചര്‍ ലീഡറോഡ് : എന്‍റെ ഡയറിയെടുത്ത് സ്റ്റാഫ് റൂമിൽ ഞാനിരിക്കുന്നയിടത്തേക്ക് വരിക
ലീഡർ : ശെരി ടീച്ചർ
"അങ്ങിനെ ലീഡറാവട്ടെ ടീച്ചറുടെ ഡയറിയുമായ് ക്ലാസ്സില്‍ നിന്നുമിറങ്ങി. കുറച്ച് നേരം കഴിഞ്ഞ് ക്ലാസ്സ് ലീഡര്‍ ടീച്ചര്‍ ഇരിക്കുന്ന സ്ഥലത്തേത്തി ഡയറി നല്‍കി തിരിച്ചുവന്നു .പക്ഷെ പിറ്റേദിവസം ടീച്ചര്‍ ക്ലാസ്സില്‍ വന്നതിന് ശേഷം
ലീഡര്‍ ടീച്ചറോഡ് : ടീച്ചർ ഡയറിയിൽ എഴുതിയത് എങ്ങിനെ ഉണ്ട്...
ടീച്ചർ : . എഴുത്ത് നന്നായിറ്റുണ്ട് സൂപ്പർ
കുറച്ച് കഴിഞ്ഞ് നമ്മള്‍ കൂട്ടുകാര്‍ ലീഡറോട് : ടാ നിയെന്താടാ ഡയറിയില്‍ എഴുതിയത്...?
ലീഡര്‍ : ടീച്ചര്‍ക്ക് ഒരു പ്രേമലേഖനം
നമ്മള്‍ ലീഡറോഡ് : എന്താണ് ലേഖനത്തിലുള്ളത്...?
ലീഡര്‍ : ഞാൻ എഴുതിയത് ഇങ്ങനെ...
''ടീച്ചര്‍ ക്ലാസ്സില്‍ വന്നപ്പോള്‍ തന്നെ എന്‍റെ മനസ്സില്‍ അറിയാതെ ടീച്ചറോടുള്ള പ്രണയത്തിന്‍റെ പുസ്തം തുറന്നു... ടീച്ചറുടെ ഇളക്കിയിട്ടമുടിയും ശബ്ദവും പാഠമെടുക്കുമ്പോഴുള്ള ശൈലിയും എന്നെ ഒത്തിരി ആകര്‍ഷിച്ചു... ടീച്ചര്‍
പാഠ പുസ്തകത്തിലെ കണ്ണക്കാണ് പഠിപ്പിക്കുന്നതെങ്കില്‍ ഞാന്‍ ടീച്ചറോടുള്ള പ്രണയത്തിന്‍റെ കണക്കാണ് പഠിക്കുന്നത്. ടീച്ചര്‍ ഓരോ പ്രാവശ്യവും നമ്മുടെ ബെഞ്ചിനരികില്‍ വരുമ്പോഴും ടീച്ചറോടുള്ള പ്രേമം കൂട്ടിയും ഗുണിച്ചും ശതമാനം നോക്കുകയായിരുന്നു ഞാൻ. എന്‍റെ മനസ്സിലുള്ള പ്രേമം കുറക്കാനാണ് ടീച്ചര്‍ പറയുന്നതെങ്കില്‍ അത് ഹരിച്ചാല്‍ വട്ടപ്പൂജ്യമേ കിട്ടുകയുള്ളു... പ്രണയപൂര്‍വ്വം ടീച്ചറുടെ സ്വന്തം ..........
നമ്മള്‍ ലീഡറോഡ് : നീ ഇത് ഏതു സമയത്താണ് എഴുതിയത്...?
ക്ലാസ്സ് ലീഡർ : ക്ലാസ്സില്‍ നിന്നുമിറങ്ങീട്ട് അല്‍പം നടന്നാൽ ബെല്ലടിക്കുന്ന ഭാഗത്തിന്റെ എതിർവശം ഒരു വഴിയുണ്ടല്ലൊ ലൈബ്രറിയിലേക്ക് പോവുന്ന വഴി...? ബെല്ലടിക്കുന്ന സ്ഥലം എത്തിയപ്പോൾ ഒരാള്‍ എന്നെ ലൈബ്രറിയുടെ ഭാഗത്തു നിന്നും വിളിക്കുന്നതായും ഞാന്‍ അവനോട് സംസാരിക്കാന്‍ വേണ്ടി ആ വഴിയിലേക്ക് കയറുന്നതായും അഭിനയിച്ചു അവിടെ വച്ച് ഡയറിയില്‍ പ്രേമലേഖനം എഴുതി. ആരും അത് ശ്രദ്ധിച്ചില്ല.
"പ്രിയപ്പെട്ടവരെ അവന്‍ എഴുതിയ പ്രേമലേഖനം അന്ന് ഒരു കുസൃതിയായ് നമുക്ക് തോന്നിയെങ്കിലും ഇന്ന് ഒരു തമാശയായി കാണുന്നു..."
ഏവര്‍ക്കും നന്ദി
കബീര്‍ മാട്ടൂല്‍
9995268369