Aksharathalukal

Aksharathalukal

നിളാ തീരത്ത്‌ 

നിളാ തീരത്ത്‌ 

4.5
1.5 K
Others Tragedy
Summary

ശരത്കാലത്തിലെ ഏകാന്തസന്ധ്യയുടെ പ്രദക്ഷിണവഴികളിൽ  പാതി നിറഞ്ഞ നിളാ തീരത്തുനിന്ന് ഒരു തോണികൂക്കുകേട്ടു. ജന്മയവനികയ്ക്കപ്പുറം കരിന്തിരി കത്തുന്ന കാലത്തിന്റെ കൽവിളക്കിനരുകിൽ കണ്ണീരിറ്റുവീണ വഴികളിൽ വിഷാദമോടെ പടിയിറങ്ങി പ്രണയിനി,വയൽ വരമ്പിലൂടെ : ജൈവാനുരാഗത്തിന്റെ മരിക്കാത്ത നടക്കാവ് പറഞ്ഞു.. വരൂ... ഇതുനിൻ ജന്മാന്തരം.. ! മനുജന് പ്രകൃതിയായ്... ആകാശത്തിനു ഭൂമിയായ്‌.. സൂര്യനു താമരയായ്... മേഘത്തിനിടിമിന്നലായ്... ദേവദാരുവിന്.. വനജ്യോത്സനയായ് വരൂ..... : മീന നിലാവു പരക്കും സന്ധ്യയിൽ ഉയിരേക്കു നോക്കിയെറിയും നീലപ്പൂക്കൾ പറഞ്ഞു വരൂ.... കിനാവിന്റെ സ്വർഗ്ഗത